സങ്കീർത്തനങ്ങൾ
OMCV Malayalam Contemporary Version
1
എൻ
മനമേ
യഹോവയെ
വാഴ്ത്തുക
2
ഒരു
ഉടയാടപോലെ
അവിടന്ന്
പ്രകാശത്തെ
ചുറ്റിയിരിക്കുന്നു
3
മാളികയുടെ
തുലാങ്ങളെ
വെള്ളത്തിനുമീതേ
നിരത്തുകയും
ചെയ്തിരിക്കുന്നു
4
അവിടന്ന്
കാറ്റുകളെ
തന്റെ
ദൂതന്മാരും
5
അവിടന്ന്
ഭൂമിയെ
അതിന്റെ
അടിസ്ഥാനത്തിന്മേൽ
സ്ഥാപിച്ചിരിക്കുന്നു
6
അവിടന്ന്
വസ്ത്രംകൊണ്ടെന്നപോലെ
അതിനെ
ആഴികൊണ്ട്
ആവരണംചെയ്തു
7
എന്നാൽ
അവിടത്തെ
ശാസനയാൽ
വെള്ളം
പിൻവാങ്ങി
8
പർവതങ്ങൾ
ഉയർന്നു
9
അങ്ങ്
ആഴികൾക്ക്
ലംഘിക്കരുതാത്ത
ഒരു
അതിർത്തി
നിശ്ചയിച്ചു
10
മലയിടുക്കുകളിൽനിന്ന്
അവിടന്ന്
നീർച്ചാലുകൾ
പുറപ്പെടുവിക്കുന്നു
11
അവയിൽനിന്ന്
വയലിലെ
സകലമൃഗജാലങ്ങളും
കുടിക്കുന്നു
12
ആകാശത്തിലെ
പറവകൾ
അവയുടെ
തീരങ്ങളിൽ
കൂടൊരുക്കുന്നു
13
അവിടന്ന്
മാളികമുറികളിൽനിന്ന്
പർവതങ്ങളെ
നനയ്ക്കുന്നു
14
കന്നുകാലികൾക്കായി
അവിടന്ന്
പുല്ല്
മുളപ്പിക്കുന്നു
15
മനുഷ്യഹൃദയത്തിന്
ആനന്ദമേകുന്ന
വീഞ്ഞ്
16
യഹോവയുടെ
വൃക്ഷങ്ങൾ
നന്നായി
നനയ്ക്കപ്പെടുന്നു
17
അവിടെ
പക്ഷികൾ
കൂടൊരുക്കുന്നു
18
ഉയർന്ന
പർവതങ്ങൾ
കാട്ടാടുകൾക്കുള്ളതാണ്
19
ഋതുക്കളുടെ
മാറ്റങ്ങൾ
നിർണയിക്കുന്നതിനായി
അവിടന്ന്
ചന്ദ്രനെ
നിർമിച്ചു
20
അവിടന്ന്
അന്ധകാരം
കൊണ്ടുവരുന്നു
അപ്പോൾ
രാത്രിയാകുന്നു
21
സിംഹങ്ങൾ
ഇരയ്ക്കായി
ഗർജിക്കുന്നു
22
സൂര്യൻ
ഉദിക്കുമ്പോൾ
അവ
പിൻവാങ്ങുന്നു
23
അപ്പോൾ
മനുഷ്യർ
തങ്ങളുടെ
വേലയ്ക്കായി
പുറപ്പെടുന്നു
24
യഹോവേ
വൈവിധ്യമാർന്ന
ജീവികളെയാണല്ലോ
അവിടന്ന്
ഉണ്ടാക്കിയിരിക്കുന്നത്
25
അതാ
അനന്തവിശാലമായ
സമുദ്രം
26
അതിൽക്കൂടി
കപ്പലുകൾ
അങ്ങോട്ടും
ഇങ്ങോട്ടും
ഓടുന്നു
27
തക്കസമയത്ത്
ആഹാരം
ലഭിക്കുന്നതിനായി
28
അങ്ങ്
അവയ്ക്ക്
ആഹാരം
നൽകുന്നു
29
അവിടന്ന്
തിരുമുഖം
മറയ്ക്കുന്നു
30
അങ്ങ്
അങ്ങയുടെ
ആത്മാവിനെ
അയയ്ക്കുമ്പോൾ
31
യഹോവയുടെ
മഹത്ത്വം
ശാശ്വതമായി
നിലനിൽക്കട്ടെ
32
അവിടന്ന്
ഭൂമിയെ
വീക്ഷിക്കുന്നു
അതു
പ്രകമ്പനംകൊള്ളുന്നു
33
ഞാൻ
എന്റെ
ജീവിതം
മുഴുവനും
യഹോവയ്ക്കു
പാടും
34
ഞാൻ
യഹോവയിൽ
ആനന്ദിക്കുമ്പോൾ
35
എന്നാൽ
പാപികൾ
പാരിടത്തിൽനിന്ന്
തുടച്ചുനീക്കപ്പെടുകയും