ഇയ്യോബ്
OMCV Malayalam Contemporary Version
1
അപ്പോൾ
ശൂഹ്യനായ
ബിൽദാദ്
ഇങ്ങനെ
ഉത്തരം
പറഞ്ഞു
2
നിങ്ങൾ
എപ്പോഴാണ്
ഈ
പ്രഭാഷണം
ഒന്നു
നിർത്തുന്നത്
3
ഞങ്ങളെ
കന്നുകാലികളായി
പരിഗണിക്കുന്നത്
എന്തിന്
4
കലിതുള്ളി
സ്വയം
കടിച്ചുകീറുന്നവനേ
5
ദുഷ്ടന്റെ
വിളക്ക്
അണഞ്ഞുപോകും
6
അവരുടെ
കൂടാരത്തിലെ
വെളിച്ചം
ഇരുണ്ടുപോകും
7
അവരുടെ
കാലടികളുടെ
ചുറുചുറുക്കു
ക്ഷയിച്ചിരിക്കുന്നു
8
അവർ
സ്വയം
കെണിയിലേക്കു
നടക്കുന്നു
9
അവരുടെ
കുതികാലിൽ
കുരുക്കുവീഴുന്നു
10
അവർക്കുവേണ്ടി
നിലത്ത്
കുടുക്കും
11
എല്ലായിടത്തുനിന്നുമുള്ള
ഭീതികൾ
അവരെ
ഭയവിഹ്വലരാക്കുകയും
12
ദുരന്തം
അവർക്കായി
ബുഭുക്ഷയോടെ
ഇരിക്കുന്നു
13
അത്
അവരുടെ
ത്വക്കിനെ
തിന്നുനശിപ്പിക്കുന്നു
14
അവർക്ക്
ആശ്രയമായിരുന്ന
കൂടാരത്തിൽനിന്ന്
അവർ
പിഴുതെറിയപ്പെടും
15
അവരുടെ
കൂടാരത്തിൽ
അഗ്നി
കുടിപാർക്കുന്നു
16
കീഴേയുള്ള
അവരുടെ
വേരുകൾ
ഉണങ്ങിപ്പോകുന്നു
17
ഭൂമിയിൽനിന്ന്
അവരുടെ
സ്മരണ
തുടച്ചുനീക്കപ്പെടും
18
അവരെ
വെളിച്ചത്തിൽനിന്ന്
ഇരുളിലേക്കു
തുരത്തിയോടിക്കും
19
അവരുടെ
സമൂഹത്തിൽത്തന്നെ
അവർക്കു
സന്തതിയോ
പിൻഗാമികളോ
ഇല്ലാതായിരിക്കുന്നു
20
പശ്ചിമദേശക്കാർ
അവരുടെ
വിധി
കണ്ടു
വിസ്മയിക്കും
21
നിശ്ചയമായും
അധർമികളുടെ
വാസസ്ഥലത്തിന്റെ
ഗതി
ഈ
വിധമാകുന്നു