യെശയ്യാവ്
OMCV Malayalam Contemporary Version
1
അക്കാലത്ത്
ഹിസ്കിയാവ്
രോഗംബാധിച്ച്
മരണാസന്നനായിത്തീർന്നു
ആമോസിന്റെ
മകനായ
യെശയ്യാപ്രവാചകൻ
അദ്ദേഹത്തിന്റെ
അടുക്കൽ
ചെന്ന്
ഇപ്രകാരം
പറഞ്ഞു
യഹോവ
ഇപ്രകാരം
അരുളിച്ചെയ്യുന്നു
നീ
മരിച്ചുപോകും
രക്ഷപ്പെടുകയില്ല
അതിനാൽ
നിന്റെ
കുടുംബകാര്യങ്ങളെല്ലാം
ക്രമീകരിച്ചുകൊള്ളുക
2
ഹിസ്കിയാവ്
ഭിത്തിയിലേക്കു
മുഖംതിരിച്ച്
യഹോവയോടു
പ്രാർഥിച്ചു
3
യഹോവേ
ദയ
തോന്നണമേ
അടിയൻ
എപ്രകാരം
തിരുമുമ്പിൽ
വിശ്വസ്തതയോടും
ഏകാഗ്രഹൃദയത്തോടുംകൂടെ
ജീവിച്ചെന്നും
അവിടത്തെ
ദൃഷ്ടിയിൽ
നന്മയായുള്ളതു
പ്രവർത്തിച്ചെന്നും
ഓർക്കണമേ
എന്നു
പറഞ്ഞുകൊണ്ട്
ഹിസ്കിയാവ്
പൊട്ടിക്കരഞ്ഞു
4
അപ്പോൾ
യെശയ്യാവിന്
യഹോവയുടെ
അരുളപ്പാടുണ്ടായി
5
നീ
പോയി
ഹിസ്കിയാവിനോടു
പറയുക
നിന്റെ
പിതാവായ
ദാവീദിന്റെ
ദൈവമായ
യഹോവ
ഇപ്രകാരം
അരുളിച്ചെയ്യുന്നു
ഞാൻ
നിന്റെ
പ്രാർഥന
കേട്ടിരിക്കുന്നു
നിന്റെ
കണ്ണുനീർ
കണ്ടുമിരിക്കുന്നു
ഞാൻ
നിന്റെ
ആയുസ്സിനോടു
പതിനഞ്ചുവർഷം
കൂട്ടും
6
ഞാൻ
നിന്നെയും
ഈ
നഗരത്തെയും
അശ്ശൂർരാജാവിന്റെ
കൈയിൽനിന്നു
വിടുവിക്കും
ഈ
നഗരത്തെ
ഞാൻ
സംരക്ഷിക്കും
7
താൻ
അരുളിച്ചെയ്ത
ഈ
കാര്യം
യഹോവ
ചെയ്യും
എന്നുള്ളതിന്
ഇതു
യഹോവയിൽനിന്നു
നിനക്കുള്ള
ഒരു
ചിഹ്നമായിരിക്കും
8
ആഹാസിന്റെ
സൂര്യഘടികാരത്തിൽ
ഇറങ്ങിപ്പോയിട്ടുള്ള
നിഴലിനെ
പത്തുചുവടു
പിറകോട്ടു
തിരിച്ചുവരാൻ
ഞാൻ
ഇടയാക്കും
അങ്ങനെ
ഘടികാരത്തിൽ
സൂര്യൻ
ഇറങ്ങിപ്പോയിരുന്ന
നിഴൽ
പത്തു
പടി
പിറകോട്ടുപോയി
9
തന്റെ
രോഗത്തിനും
രോഗശാന്തിക്കുംശേഷം
യെഹൂദാരാജാവായ
ഹിസ്കിയാവ്
എഴുതിയത്
10
എന്റെ
ആയുസ്സിന്റെ
മധ്യാഹ്നസമയത്ത്
11
ഭൂമിയിൽ
ജീവനോടിരിക്കുമ്പോൾ
12
ഒരു
ആട്ടിടയന്റെ
കൂടാരംപോലെ
എന്റെ
വാസസ്ഥലം
13
വെളുക്കുംവരെ
ഞാൻ
ക്ഷമയോടെ
കാത്തിരുന്നു
14
ഒരു
മീവൽപ്പക്ഷിയെപ്പോലെയോ
കൊക്കിനെപ്പോലെയോ
ഞാൻ
ചിലച്ചുകൊണ്ടിരുന്നു
15
എന്നാൽ
ഇനി
ഞാൻ
എന്താണു
പറയേണ്ടത്
16
കർത്താവേ
ഇവയാൽ
മനുഷ്യർ
ജീവിക്കുന്നു
17
തീർച്ചയായും
ഞാൻ
ഇത്രവലിയ
വേദന
അനുഭവിച്ചത്
18
പാതാളത്തിന്
അങ്ങയെ
സ്തുതിക്കാൻ
കഴിയില്ല
19
ജീവനുള്ളവർ
ജീവനുള്ളവർമാത്രമാണ്
20
യഹോവ
എന്നെ
രക്ഷിക്കും
21
അദ്ദേഹത്തിനു
സൗഖ്യം
വരേണ്ടതിന്
ലേപനൗഷധമായി
അത്തിപ്പഴംകൊണ്ട്
ഒരു
കുഴമ്പുണ്ടാക്കി
പരുവിന്മേൽ
പുരട്ടണം
എന്നു
യെശയ്യാവ്
പറഞ്ഞിരുന്നു
22
ഞാൻ
യഹോവയുടെ
ആലയത്തിൽ
പോകും
എന്നതിനുള്ള
ചിഹ്നം
എന്തായിരിക്കും
എന്നു
ഹിസ്കിയാവ്
ചോദിക്കുകയും
ചെയ്തിരുന്നു