യിരെമ്യാവ്
OMCV Malayalam Contemporary Version
1
ആ
കാലത്ത്
ഞാൻ
ഇസ്രായേലിലെ
സകലഗോത്രങ്ങൾക്കും
ദൈവമായും
അവർ
എനിക്കു
ജനമായും
ഇരിക്കും
എന്ന്
യഹോവ
അരുളിച്ചെയ്യുന്നു
2
യഹോവ
ഇപ്രകാരം
അരുളിച്ചെയ്യുന്നു
3
യഹോവ
ദൂരത്തുനിന്ന്
പ്രത്യക്ഷനായി
ഇസ്രായേലിനോട്
അരുളിച്ചെയ്തു
4
ഇസ്രായേൽ
കന്യകേ
ഞാൻ
നിന്നെ
വീണ്ടും
പണിയും
5
വീണ്ടും
നീ
ശമര്യാപർവതങ്ങളിൽ
6
എഴുന്നേൽക്കുക
നമുക്ക്
സീയോനിലേക്ക്
7
യഹോവ
ഇപ്രകാരം
അരുളിച്ചെയ്യുന്നു
8
ഇതാ
ഞാൻ
അവരെ
വടക്കേദേശത്തുനിന്നും
കൊണ്ടുവരും
9
അവർ
കരഞ്ഞുകൊണ്ടു
വരും
10
രാഷ്ട്രങ്ങളേ
യഹോവയുടെ
വചനം
കേൾക്കുക
11
കാരണം
യഹോവ
യാക്കോബിനെ
മോചിപ്പിക്കും
12
അവർ
വന്ന്
സീയോന്റെ
ഉന്നതസ്ഥലങ്ങളിൽ
ആനന്ദത്താൽ
ആർപ്പിടും
13
അപ്പോൾ
കന്യകയും
യുവാക്കന്മാരും
വൃദ്ധജനങ്ങളും
14
ഞാൻ
പുരോഹിതന്മാരെ
സമൃദ്ധിയാൽ
തൃപ്തരാക്കും
15
യഹോവ
ഇപ്രകാരം
അരുളിച്ചെയ്യുന്നു
16
യഹോവ
ഇപ്രകാരം
അരുളിച്ചെയ്യുന്നു
17
അതുകൊണ്ട്
ഭാവിയെപ്പറ്റി
നിനക്കു
പ്രത്യാശയ്ക്കു
വകയുണ്ട്
18
ഞാൻ
എഫ്രയീമിന്റെ
വിലാപം
കേട്ടിരിക്കുന്നു
നിശ്ചയം
19
തെറ്റിപ്പോയശേഷം
20
എഫ്രയീം
എന്റെ
പ്രിയപുത്രനല്ലേ
21
നിനക്കുവേണ്ടി
വഴിയോരചിഹ്നങ്ങൾ
സ്ഥാപിക്കുക
22
അവിശ്വസ്തയായ
ഇസ്രായേൽപുത്രീ
23
ഇസ്രായേലിന്റെ
ദൈവമായ
സൈന്യങ്ങളുടെ
യഹോവ
ഇപ്രകാരം
അരുളിച്ചെയ്യുന്നു
ഞാൻ
അവരെ
പ്രവാസത്തിൽനിന്ന്
മടക്കിവരുത്തുമ്പോൾ
യെഹൂദാദേശത്തും
അതിലെ
പട്ടണങ്ങളിലും
ഒരിക്കൽക്കൂടി
സമൃദ്ധിയുടെ
നഗരമേ
വിശുദ്ധപർവതമേ
യഹോവ
നിന്നെ
അനുഗ്രഹിക്കട്ടെ
എന്നിങ്ങനെയുള്ള
ഈ
വാക്ക്
അവർ
ഒരിക്കൽക്കൂടി
സംസാരിക്കും
24
യെഹൂദയിലും
അതിലെ
എല്ലാ
പട്ടണങ്ങളിലും
ജനം
ഒരുമിച്ചു
പാർക്കും
കൃഷിക്കാരും
ആട്ടിൻപറ്റങ്ങളോടുകൂടെ
സഞ്ചരിക്കുന്നവരുംതന്നെ
25
ക്ഷീണിതരെ
ഞാൻ
ഉന്മേഷമുള്ളവരാക്കും
തളർന്നിരിക്കുന്നവർക്കു
ഞാൻ
സംതൃപ്തി
വരുത്തും
26
ഈ
ഘട്ടത്തിൽ
ഞാൻ
ഉണർന്നു
ചുറ്റും
നോക്കി
എന്റെ
ഉറക്കം
എനിക്കു
സുഖകരമായിരുന്നു
27
ഇസ്രായേൽരാഷ്ട്രത്തിലും
യെഹൂദാരാഷ്ട്രത്തിലും
ഞാൻ
മനുഷ്യന്റെ
വിത്തും
മൃഗങ്ങളുടെ
വിത്തും
നടുന്ന
കാലം
വരും
എന്ന്
യഹോവയുടെ
അരുളപ്പാട്
28
പറിച്ചെടുക്കുന്നതിനും
പൊളിക്കുന്നതിനും
ഇടിച്ചുകളയുന്നതിനും
നശിപ്പിക്കാനും
അനർഥം
വരുത്താനും
ഞാൻ
ശ്രദ്ധിച്ചിരുന്നതുപോലെ
അവരെ
പണിയുന്നതിനും
നടുന്നതിനും
ഞാൻ
ജാഗ്രതകാണിക്കും
എന്ന്
യഹോവയുടെ
അരുളപ്പാട്
29
ആ
കാലങ്ങളിൽ
30
ഓരോരുത്തരും
അവരവരുടെ
പാപംനിമിത്തമാണ്
മരിക്കുന്നത്
പച്ചമുന്തിരിങ്ങ
തിന്നുന്നത്
ഏതൊരു
മനുഷ്യനാണോ
അയാളുടെതന്നെ
പല്ലു
പുളിക്കും
31
ഞാൻ
ഇസ്രായേൽഗൃഹത്തോടും
32
ഞാൻ
അവരുടെ
പൂർവികരെ
33
ആ
കാലത്തിനുശേഷം
ഞാൻ
ഇസ്രായേൽഗൃഹത്തോടു
ചെയ്യാനിരിക്കുന്ന
34
ഇനിയൊരിക്കലും
അവർ
അവരവരുടെ
അയൽക്കാരോടോ
35
യഹോവ
ഇപ്രകാരം
അരുളിച്ചെയ്യുന്നു
36
ഈ
പ്രകൃതിനിയമങ്ങൾ
എന്റെ
മുമ്പിൽനിന്ന്
നീങ്ങിപ്പോകുമെങ്കിൽ
37
യഹോവ
ഇപ്രകാരം
അരുളിച്ചെയ്യുന്നു
38
ഇതാ
ഹനാനേൽ
ഗോപുരംമുതൽ
കോൺകവാടംവരെ
ഈ
നഗരത്തെ
യഹോവയ്ക്കായി
പുതുക്കിപ്പണിയുന്ന
കാലം
വരുന്നു
എന്ന്
യഹോവയുടെ
അരുളപ്പാട്
39
അവിടെനിന്ന്
അളവുനൂൽ
നേരേ
ഗാരേബ്
കുന്നിലേക്കുചെന്ന്
ഗോവഹിലേക്കു
തിരിയും
40
ശവങ്ങളും
വെണ്ണീറും
എറിഞ്ഞുകളയുന്ന
താഴ്വരമുഴുവനും
കിഴക്കുഭാഗത്തുള്ള
കിദ്രോൻവരെയും
എല്ലാ
മേടുകളും
തുടങ്ങി
കുതിരക്കവാടത്തിന്റെ
കോൺവരെ
യഹോവയ്ക്കു
വിശുദ്ധമായിരിക്കും
പട്ടണം
ഇനി
ഒരിക്കലും
ഉന്മൂലനംചെയ്യപ്പെടുകയോ
ഇടിച്ചുനിരത്തപ്പെടുകയോ
ഇല്ല