1 ദിനവൃത്താന്തം
OMCV Malayalam Contemporary Version
1
ഇങ്ങനെ
അവർ
ദൈവത്തിന്റെ
പേടകം
കൊണ്ടുവന്ന്
ദാവീദ്
അതിനുവേണ്ടി
പ്രത്യേകം
സജ്ജമാക്കിയിരുന്ന
കൂടാരത്തിനകത്ത്
പ്രതിഷ്ഠിച്ചു
അതിനുശേഷം
അവർ
ഹോമയാഗങ്ങളും
സമാധാനയാഗങ്ങളും
ദൈവമുമ്പാകെ
അർപ്പിച്ചു
2
ദാവീദ്
ഹോമയാഗങ്ങളും
സമാധാനയാഗങ്ങളും
അർപ്പിച്ചതിനുശേഷം
യഹോവയുടെ
നാമത്തിൽ
ജനത്തെ
ആശീർവദിച്ചു
3
പിന്നെ
അദ്ദേഹം
ഇസ്രായേലിലെ
ഓരോ
പുരുഷനും
സ്ത്രീക്കും
ഓരോ
അപ്പവും
ഓരോ
കഷണം
മാംസവും
ഓരോ
മുന്തിരിയടയുംവീതം
കൊടുത്തു
4
യഹോവയുടെ
പേടകത്തിനുമുമ്പാകെ
ശുശ്രൂഷ
ചെയ്യുന്നതിനും
യാചന
സമർപ്പിക്കുന്നതിനും
ഇസ്രായേലിന്റെ
ദൈവമായ
യഹോവയ്ക്കു
നന്ദിയും
സ്തോത്രവും
അർപ്പിക്കുന്നതിനുമായി
ദാവീദ്
ചില
ലേവ്യരെ
നിയോഗിച്ചു
5
ആസാഫ്
അവരിൽ
മുഖ്യനായിരുന്നു
സെഖര്യാവു
രണ്ടാമനും
പിന്നെ
യാസീയേൽ
ശെമിരാമോത്ത്
യെഹീയേൽ
മത്ഥിഥ്യാവ്
എലീയാബ്
ബെനായാവ്
ഓബേദ്
ഏദോം
യെയീയേൽ
എന്നിവരായിരുന്നു
അവർ
വീണയും
കിന്നരവും
വായിച്ചു
ഇലത്താളം
കൊട്ടുന്നതിനു
നിയോഗിക്കപ്പെട്ടിരുന്നത്
ആസാഫ്
ആയിരുന്നു
6
പുരോഹിതന്മാരായ
ബെനായാവും
യഹസീയേലും
ദൈവത്തിന്റെ
ഉടമ്പടിയുടെ
പേടകത്തിനുമുമ്പാകെ
നിരന്തരം
കാഹളം
ഊതുകയും
ചെയ്യണമായിരുന്നു
7
അന്ന്
ആദ്യമായി
യഹോവയോടു
നന്ദി
പ്രകാശിപ്പിക്കുന്ന
ഈ
സങ്കീർത്തനം
ദാവീദ്
ആസാഫിനെയും
സഹായികളെയും
ഏൽപ്പിച്ചു
8
യഹോവയ്ക്കു
സ്തോത്രംചെയ്യുക
അവിടത്തെ
നാമം
വിളിച്ചപേക്ഷിക്കുക
9
അവിടത്തേക്ക്
പാടുക
അവിടത്തേക്ക്
സ്തോത്രഗീതങ്ങൾ
ആലപിക്കുക
10
അവിടത്തെ
വിശുദ്ധനാമത്തിൽ
അഭിമാനംകൊള്ളുക
11
യഹോവയെയും
അവിടത്തെ
ശക്തിയെയും
അന്വേഷിക്കുക
12
യഹോവയുടെ
ദാസനായ
ഇസ്രായേലിന്റെ
സന്തതികളേ
14
അവിടന്ന്
നമ്മുടെ
ദൈവമായ
യഹോവ
ആകുന്നു
15
അവിടന്നു
തന്റെ
ഉടമ്പടി
എന്നേക്കും
ഓർക്കുന്നു
16
അവിടന്ന്
അബ്രാഹാമിനോടു
ചെയ്ത
ഉടമ്പടിയും
17
അവിടന്ന്
അത്
യാക്കോബിന്
ഒരു
പ്രമാണമായും
18
നിങ്ങളുടെ
അവകാശത്തിന്റെ
ഓഹരിയായി
19
അന്ന്
അവർ
എണ്ണത്തിൽ
കുറവായിരുന്നപ്പോൾ
20
അവർ
രാഷ്ട്രങ്ങളിൽനിന്ന്
രാഷ്ട്രങ്ങളിലേക്കും
21
അവരെ
പീഡിപ്പിക്കുന്നതിന്
അവിടന്ന്
ആരെയും
അനുവദിച്ചില്ല
22
എന്റെ
അഭിഷിക്തരെ
സ്പർശിക്കരുത്
23
സർവഭൂമിയുമേ
യഹോവയ്ക്കു
പാടുക
24
രാഷ്ട്രങ്ങൾക്കിടയിൽ
അവിടത്തെ
മഹത്ത്വം
വിളംബരംചെയ്യുക
25
കാരണം
യഹോവ
ഉന്നതനും
സ്തുതിക്ക്
അത്യന്തം
യോഗ്യനുമാണ്
26
ഇതര
ജനതകളുടെ
ദേവന്മാരെല്ലാം
വിഗ്രഹങ്ങളാണല്ലോ
27
പ്രതാപവും
മഹിമയും
തിരുമുമ്പിലുണ്ട്
28
രാഷ്ട്രങ്ങളിലെ
എല്ലാ
കുലങ്ങളുമേ
യഹോവയ്ക്കു
കൊടുക്കുക
29
യഹോവയ്ക്ക്
അവിടത്തെ
നാമത്തിനുതക്ക
മഹത്ത്വംകൊടുക്കുക
30
സകലഭൂതലവുമേ
യഹോവയുടെമുമ്പിൽ
നടുങ്ങുക
31
ആകാശം
ആഹ്ലാദിക്കട്ടെ
ഭൂമി
ഉല്ലസിക്കട്ടെ
32
സമുദ്രവും
അതിലുള്ള
സകലതും
മാറ്റൊലികൊള്ളട്ടെ
33
വനവൃക്ഷങ്ങളും
ഗാനം
ആലപിക്കട്ടെ
34
യഹോവയ്ക്കു
സ്തോത്രംചെയ്
വിൻ
അവിടന്ന്
നല്ലവനല്ലോ
35
അവിടത്തെ
സന്നിധിയിൽ
കരയുക
ഞങ്ങളുടെ
രക്ഷകനായ
ദൈവമേ
ഞങ്ങളെ
രക്ഷിക്കണമേ
36
ഇസ്രായേലിന്റെ
ദൈവമായ
യഹോവ
വാഴ്ത്തപ്പെടട്ടെ
37
ഓരോ
ദിവസത്തെയും
ആവശ്യമനുസരിച്ച്
യഹോവയുടെ
ഉടമ്പടിയുടെ
പേടകത്തിനുമുമ്പാകെ
നിരന്തരം
ശുശ്രൂഷചെയ്യുന്നതിനായി
ദാവീദ്
ആസാഫിനെയും
അദ്ദേഹത്തിന്റെ
സഹായികളെയും
നിയോഗിച്ചു
38
അവരോടുകൂടി
ശുശ്രൂഷ
ചെയ്യുന്നതിന്
ഓബേദ്
ഏദോമിനെയും
അദ്ദേഹത്തോടുകൂടെയുള്ള
അറുപത്തിയെട്ടു
സഹായികളെയുംകൂടി
ദാവീദ്
വിട്ടുകൊടുത്തു
യെദൂഥൂന്റെ
മകനായ
ഓബേദ്
ഏദോമും
ഹോസയും
ദ്വാരപാലകരായി
സേവനം
ചെയ്തു
39
പുരോഹിതനായ
സാദോക്കിനെയും
അദ്ദേഹത്തിന്റെ
കൂടെയുള്ള
പുരോഹിതന്മാരെയും
ദാവീദ്
ഗിബെയോനിലെ
ആരാധനാസ്ഥലത്തുള്ള
യഹോവയുടെ
കൂടാരത്തിനുമുമ്പിൽ
നിയോഗിച്ചു
40
യഹോവ
ഇസ്രായേലിനു
നൽകിയിരുന്ന
ന്യായപ്രമാണത്തിൽ
എഴുതിയിരിക്കുന്നതെല്ലാം
അനുസരിച്ച്
ദിവസവും
രാവിലെയും
വൈകിട്ടും
ക്രമമായി
യാഗപീഠത്തിന്മേൽ
ഹോമയാഗങ്ങൾ
അർപ്പിക്കാൻ
അവർ
നിയോഗിക്കപ്പെട്ടിരുന്നു
41
അവരോടുകൂടെ
ഹേമാനും
യെദൂഥൂനും
തെരഞ്ഞെടുക്കപ്പെട്ടു
നാമനിർദേശം
ചെയ്യപ്പെട്ട
മറ്റുള്ളവരും
ഉണ്ടായിരുന്നു
അവിടത്തെ
അചഞ്ചലസ്നേഹം
ശാശ്വതമായിരിക്കുന്നു
എന്ന്
ഉരുവിട്ടുകൊണ്ട്
യഹോവയ്ക്കു
നന്ദി
കരേറ്റുന്നതിന്
അവർ
നിയുക്തരായി
42
ഹേമാൻ
യെദൂഥൂൻ
എന്നിവർ
കാഹളങ്ങളും
ഇലത്താളങ്ങളും
മുഴക്കുന്നതിനും
ദിവ്യസംഗീതത്തിനുള്ള
മറ്റു
വാദ്യോപകരണങ്ങൾ
വായിക്കുന്നതിനും
ചുമതലപ്പെട്ടിരുന്നു
യെദൂഥൂന്റെ
പുത്രന്മാർ
വാതിൽക്കൽ
നിയോഗിക്കപ്പെട്ടിരുന്നു
43
പിന്നീട്
ജനങ്ങളെല്ലാം
അവരവരുടെ
ഭവനങ്ങളിലേക്കു
മടങ്ങി
ദാവീദും
തന്റെ
കുടുംബത്തെ
ആശീർവദിക്കാനായി
മടങ്ങിപ്പോയി