യെഹെസ്കേൽ
OMCV Malayalam Contemporary Version
1
അതിനുശേഷം
യഹോവയുടെ
അരുളപ്പാട്
ഇപ്രകാരം
എനിക്കുണ്ടായി
2
മനുഷ്യപുത്രാ
കാട്ടിലെ
മരങ്ങൾക്കിടയിലുള്ള
ഏതെങ്കിലും
ഒന്നിന്റെ
ശാഖയെക്കാൾ
ഒരു
മുന്തിരിയുടെ
തണ്ടിന്
എന്തു
വിശേഷതയാണുള്ളത്
3
പ്രയോജനമുള്ള
എന്തെങ്കിലും
നിർമിക്കാനുള്ള
തടി
അതിൽനിന്ന്
എപ്പോഴെങ്കിലും
എടുക്കാൻ
കഴിയുമോ
ഏതെങ്കിലും
പാത്രം
തൂക്കിയിടേണ്ടതിന്
അതിൽനിന്ന്
ഒരാണിയെങ്കിലും
ഉണ്ടാക്കാൻ
കഴിയുമോ
4
അതു
വിറകായി
തീയിൽ
ഇടുകയും
തീ
അതിന്റെ
രണ്ട്
അഗ്രവും
കത്തിക്കുകയും
അതിന്റെ
നടുമുറിയും
വെന്തുപോകുകയും
ചെയ്തിരിക്കുന്നു
ഇനി
അതുകൊണ്ടു
വല്ല
പ്രയോജനവും
ഉണ്ടാകുമോ
5
അതു
മുഴുവനായിരുന്നപ്പോൾതന്നെ
അതുകൊണ്ട്
ഉപയോഗമൊന്നും
ഉണ്ടായിരുന്നില്ല
തീ
അതിനെ
ദഹിപ്പിക്കുകയും
അതു
കരിഞ്ഞുപോകുകയും
ചെയ്തശേഷം
എന്തിനെങ്കിലും
അത്
ഉപകരിക്കുമോ
6
അതിനാൽ
യഹോവയായ
കർത്താവ്
ഇപ്രകാരം
അരുളിച്ചെയ്യുന്നു
കാട്ടിലെ
മരങ്ങൾക്കിടയിൽ
അഗ്നിക്ക്
ഇന്ധനമായി
മുന്തിരിവള്ളിയെ
ഞാൻ
ഉപയോഗിച്ചതുപോലെതന്നെ
ജെറുശലേംനിവാസികളോടും
ഇടപെടും
7
ഞാൻ
അവർക്കെതിരേ
മുഖം
തിരിക്കും
തീയിൽനിന്ന്
പുറത്തുവന്നെങ്കിലും
അവർ
ആ
അഗ്നിക്കുതന്നെ
ഇരയായിത്തീരും
എന്റെ
മുഖം
അവർക്കെതിരായി
തിരിക്കുമ്പോൾ
ഞാൻ
യഹോവ
ആകുന്നു
എന്നു
നിങ്ങൾ
അറിയും
8
അവർ
അവിശ്വസ്തരായിത്തീർന്നതുകൊണ്ട്
ഞാൻ
ദേശം
ശൂന്യമാക്കിത്തീർക്കുമെന്ന്
യഹോവയായ
കർത്താവ്
അരുളിച്ചെയ്യുന്നു