2 ശമുവേൽ
OMCV Malayalam Contemporary Version
1
ദാവീദിന്റെ
അന്ത്യവചസ്സുകൾ
ഇവയാകുന്നു
2
യഹോവയുടെ
ആത്മാവ്
എന്നിലൂടെ
സംസാരിച്ചു
3
ഇസ്രായേലിന്റെ
ദൈവം
അരുളിച്ചെയ്തു
4
കാർമേഘരഹിതമായ
പ്രഭാതത്തിലെ
5
എന്റെ
ഭവനവും
ദൈവസന്നിധിയിൽ
അതുപോലെതന്നെയല്ലേ
6
എന്നാൽ
ദുഷ്ടമനുഷ്യരോ
മുൾച്ചെടിപോലെ
പറിച്ചെറിഞ്ഞു
കളയപ്പെടേണ്ടവരാകുന്നു
7
അവയെ
തൊടേണ്ടവർ
8
ദാവീദിന്റെ
പരാക്രമശാലികളായ
യോദ്ധാക്കളുടെ
പേരുകൾ
ഇവയാണ്
9
അഹോഹ്യനായ
ദോദോവിന്റെ
മകൻ
എലെയാസാർ
ആയിരുന്നു
അടുത്ത
പ്രധാനി
അദ്ദേഹം
പരാക്രമശാലികളായ
മൂന്നു
യോദ്ധാക്കളിൽ
ഒരുവനായിരുന്നു
യുദ്ധത്തിനായി
പാസ്
ദമ്മീമിൽ
അണിനിരന്ന
ഫെലിസ്ത്യരെ
ഇസ്രായേൽ
വെല്ലുവിളിച്ചപ്പോൾ
അദ്ദേഹവും
ദാവീദിനോടൊപ്പമുണ്ടായിരുന്നു
അന്ന്
ഇസ്രായേൽസൈന്യം
പിന്തിരിഞ്ഞോടിയിരുന്നു
10
എന്നാൽ
എലെയാസാർ
യുദ്ധക്കളത്തിൽനിന്നു
പിന്മാറാതെ
ഉറച്ചുനിന്ന്
കൈ
തളർന്നു
മരവിച്ച്
വാൾപ്പിടിയിൽനിന്നും
ഇളകാതെയാകുന്നതുവരെ
ഫെലിസ്ത്യരെ
വെട്ടിവീഴ്ത്തി
അന്ന്
യഹോവ
അവർക്കൊരു
മഹാവിജയം
നൽകി
മരിച്ചുവീണവരെ
കൊള്ളയടിക്കാൻമാത്രമായിരുന്നു
പടയാളികൾ
എലെയാസാരിന്റെ
അടുത്തേക്കു
തിരിച്ചുവന്നത്
11
അടുത്ത
ആൾ
ഹരാര്യനായ
ആഗേയുടെ
മകൻ
ശമ്മാ
ആയിരുന്നു
ഒരിക്കൽ
നിറയെ
പയറുള്ള
ഒരു
വയലിൽ
ഫെലിസ്ത്യർ
സംഘംചേർന്നപ്പോൾ
ഇസ്രായേൽസൈന്യം
അവരുടെമുമ്പിൽനിന്ന്
ഓടിപ്പോയി
12
എന്നാൽ
ശമ്മാ
വയലിന്റെ
മധ്യത്തിൽത്തന്നെ
നിലയുറപ്പിച്ചു
അദ്ദേഹം
അതു
സംരക്ഷിക്കുകയും
ഫെലിസ്ത്യരെ
വീഴ്ത്തുകയും
ചെയ്തു
അന്ന്
യഹോവ
അവർക്കൊരു
മഹാവിജയം
വരുത്തി
13
കൊയ്ത്തുകാലത്ത്
ഒരിക്കൽ
മുപ്പതു
പ്രമുഖയോദ്ധാക്കളിൽ
മൂന്നുപേർ
അദുല്ലാം
ഗുഹയിൽ
ദാവീദിന്റെ
അടുത്തെത്തി
അന്ന്
ഫെലിസ്ത്യരുടെ
ഒരുസംഘം
രെഫായീം
താഴ്വരയിൽ
താവളമടിച്ചിരുന്നു
14
ആ
സമയത്തു
ദാവീദ്
സുരക്ഷിതസങ്കേതത്തിലായിരുന്നു
ഫെലിസ്ത്യരുടെ
കാവൽസേനാവിഭാഗം
ബേത്ലഹേമിലും
ആയിരുന്നു
15
ദാവീദ്
ദാഹാർത്തനായി
ഹാ
ബേത്ലഹേം
നഗരവാതിൽക്കലെ
കിണറ്റിൽനിന്ന്
ആരെങ്കിലും
എനിക്ക്
കുടിക്കാൻ
വെള്ളം
കൊണ്ടുവന്നിരുന്നെങ്കിൽ
ആ
വെള്ളത്തിനായി
എനിക്ക്
കൊതിയാകുന്നു
16
അതുകേട്ട
പരാക്രമശാലികളായ
ആ
മൂവരും
ഫെലിസ്ത്യരുടെ
അണികളെ
മുറിച്ചുകടന്ന്
ബേത്ലഹേം
നഗരവാതിലിനടുത്തുള്ള
കിണറ്റിൽനിന്ന്
വെള്ളം
കോരി
ദാവീദിന്റെ
അടുത്തേക്കു
കൊണ്ടുവന്നു
എന്നാൽ
അദ്ദേഹം
അതു
കുടിക്കാൻ
വിസമ്മതിച്ചു
പകരം
അദ്ദേഹം
ആ
ജലം
യഹോവയുടെമുമ്പിൽ
നിവേദ്യമായി
നിലത്തൊഴിച്ചുകൊണ്ടു
17
പറഞ്ഞു
അയ്യോ
യഹോവേ
ഇതു
ചെയ്യാൻ
എനിക്ക്
ഇടവരുത്താതിരിക്കട്ടെ
തങ്ങളുടെ
ജീവനെ
പണയപ്പെടുത്തിപ്പോയ
പുരുഷന്മാരുടെ
രക്തമല്ലേ
ഇത്
ദാവീദ്
ആ
ജലം
കുടിച്ചില്ല
18
സെരൂയയുടെ
മകനും
യോവാബിന്റെ
സഹോദരനും
ആയ
അബീശായി
ഈ
മൂവരിൽ
പ്രമുഖനായിരുന്നു
അദ്ദേഹം
മുന്നൂറു
പേർക്കെതിരേ
തന്റെ
കുന്തമുയർത്തി
പൊരുതി
അവരെ
വധിച്ചു
അങ്ങനെ
അദ്ദേഹം
മറ്റേ
മൂവരോളംതന്നെ
വിഖ്യാതനായിത്തീർന്നു
19
അദ്ദേഹം
ആ
മൂവരെക്കാളും
അധികം
ബഹുമാനിതൻ
ആയിരുന്നു
അദ്ദേഹം
അവർക്ക്
അധിപനായിത്തീർന്നു
എന്നിരുന്നാലും
അദ്ദേഹം
ആദ്യത്തെ
പരാക്രമശാലികളായ
മൂന്നുപേരുടെ
കൂട്ടത്തിൽ
ഉൾപ്പെട്ടിരുന്നില്ല
20
യെഹോയാദായുടെ
മകനായ
ബെനായാവ്
കബ്സെയേൽക്കാരനും
ശൂരപരാക്രമിയും
ആയ
ഒരു
യോദ്ധാവായിരുന്നു
അദ്ദേഹം
ഉജ്ജ്വല
വീരകൃത്യങ്ങൾ
ചെയ്തിട്ടുണ്ട്
അദ്ദേഹം
മോവാബ്യരിലെ
ഏറ്റവും
ശക്തരായ
രണ്ടു
യോദ്ധാക്കളെ
അടിച്ചുവീഴ്ത്തി
മഞ്ഞുകാലത്ത്
ഒരു
ദിവസം
അദ്ദേഹം
ഒരു
ഗുഹയിൽ
ഇറങ്ങിച്ചെന്ന്
ഒരു
സിംഹത്തെ
കൊന്നു
21
ഭീമാകാരനായ
ഒരു
ഈജിപ്റ്റുകാരനെയും
അദ്ദേഹം
അടിച്ചുവീഴ്ത്തി
ആ
ഈജിപ്റ്റുകാരന്റെ
കൈവശം
ഒരു
കുന്തമുണ്ടായിരുന്നു
എങ്കിലും
ഒരു
ദണ്ഡുമായി
ബെനായാവ്
അയാളെ
എതിരിട്ടു
അദ്ദേഹം
ഈജിപ്റ്റുകാരന്റെ
കൈയിൽനിന്നു
കുന്തം
പിടിച്ചുപറിച്ച്
അതുകൊണ്ടുതന്നെ
അയാളെ
വധിച്ചു
22
യെഹോയാദായുടെ
മകനായ
ബെനായാവിന്റെ
വീരകൃത്യങ്ങൾ
ഈ
വിധമൊക്കെയായിരുന്നു
അദ്ദേഹവും
പരാക്രമശാലികളായ
ആ
മൂന്ന്
യോദ്ധാക്കളെപ്പോലെ
കീർത്തിശാലിയായിരുന്നു
23
മുപ്പതുപേരിൽ
മറ്റാരെക്കാളും
കൂടുതൽ
ആദരണീയനായി
അദ്ദേഹം
അവരോധിക്കപ്പെട്ടു
എന്നാൽ
അദ്ദേഹം
ആ
മൂവരിൽ
ഉൾപ്പെട്ടിരുന്നില്ല
ദാവീദ്
അദ്ദേഹത്തെ
തന്റെ
അംഗരക്ഷകസേനയുടെ
തലവനാക്കി
24
മുപ്പതു
പരാക്രമശാലികളിൽ
താഴെപ്പറയുന്നവർ
ഉൾപ്പെട്ടിരുന്നു
25
ഹരോദ്യനായ
ശമ്മാ
26
ഫൽത്യനായ
ഹേലെസ്
27
അനാഥോത്തുകാരനായ
അബിയേസെർ
28
അഹോഹ്യനായ
സൽമോൻ
29
നെതോഫാത്യനായ
ബാനയുടെ
മകൻ
ഹേലെദ്
30
പിരാഥോന്യനായ
ബെനായാവ്
31
അർബാത്യനായ
അബീ
അൽബോൻ
32
ശാൽബോന്യനായ
എല്യഹ്ബാ
33
ശമ്മായുടെ
മകൻ
യോനാഥാൻ
34
മാഖാത്യനായ
അഹശ്ബായിയുടെ
മകൻ
എലീഫേലെത്ത്
35
കർമേല്യനായ
ഹെസ്രോ
36
സോബക്കാരനായ
നാഥാന്റെ
മകൻ
യിഗാൽ
37
അമ്മോന്യനായ
സേലെക്ക്
38
യിത്രിയനായ
ഈരാ
39
ഹിത്യനായ
ഊരിയാവ്
എന്നിവരും