സെഖര്യാവ്
OMCV Malayalam Contemporary Version
1
പിന്നീട്
മഹാപുരോഹിതനായ
യോശുവ
യഹോവയുടെ
ദൂതന്റെ
മുമ്പാകെ
നിൽക്കുന്നതും
അദ്ദേഹത്തെ
കുറ്റംചുമത്തുന്നതിനു
സാത്താൻ
അദ്ദേഹത്തിന്റെ
വലതുഭാഗത്തു
നിൽക്കുന്നതും
ദൂതൻ
എന്നെ
കാണിച്ചു
2
യഹോവ
സാത്താനോട്
സാത്താനേ
യഹോവ
നിന്നെ
ഭർത്സിക്കുന്നു
ജെറുശലേമിനെ
തെരഞ്ഞെടുത്ത
യഹോവ
നിന്നെ
ഭർത്സിക്കുന്നു
ഈ
മനുഷ്യൻ
തീയിൽനിന്നു
വലിച്ചെടുക്കപ്പെട്ട
ഒരു
കൊള്ളി
അല്ലയോ
എന്നു
പറഞ്ഞു
3
യോശുവ
ദൂതന്റെ
മുമ്പിൽ
മുഷിഞ്ഞവസ്ത്രം
ധരിച്ചുകൊണ്ടാണ്
നിന്നിരുന്നത്
4
അദ്ദേഹത്തിന്റെമുമ്പിൽ
നിൽക്കുന്നവരോട്
ദൂതൻ
പറഞ്ഞു
അവന്റെ
മുഷിഞ്ഞവസ്ത്രം
നീക്കിക്കളയുക
5
അപ്പോൾ
ഞാൻ
പറഞ്ഞു
അദ്ദേഹത്തിന്റെ
തലയിൽ
വെടിപ്പുള്ള
ഒരു
തലപ്പാവണിയിക്കുക
യഹോവയുടെ
ദൂതൻ
അവിടെ
നിൽക്കുമ്പോൾത്തന്നെ
അവർ
അദ്ദേഹത്തിന്റെ
തലയിൽ
വെടിപ്പുള്ള
തലപ്പാവുവെച്ചു
അദ്ദേഹത്തെ
ഉത്സവവസ്ത്രം
ധരിപ്പിക്കുകയും
ചെയ്തു
6
യഹോവയുടെ
ദൂതൻ
യോശുവയ്ക്കു
ഈ
നിർദേശംനൽകി
7
സൈന്യങ്ങളുടെ
യഹോവ
ഇപ്രകാരം
അരുളിച്ചെയ്യുന്നു
നീ
എന്നെ
അനുസരിച്ചു
ജീവിക്കുകയും
എന്റെ
നിബന്ധനകൾ
അനുസരിക്കുകയും
ചെയ്താൽ
നീ
എന്റെ
ആലയത്തെ
പരിപാലിക്കുകയും
എന്റെ
അങ്കണങ്ങൾ
സംരക്ഷിക്കുകയും
ചെയ്യും
ഇവിടെ
നിൽക്കുന്നവരുടെ
മധ്യത്തിൽ
ഞാൻ
നിനക്ക്
ഒരു
സ്ഥാനം
നൽകും
8
മഹാപുരോഹിതനായ
യോശുവേ
നീയും
നിന്റെ
മുമ്പിലിരിക്കുന്ന
സഹപ്രവർത്തകരും
ഇതു
കേൾക്കുക
വരാനിരിക്കുന്ന
കാര്യങ്ങളുടെ
പ്രതീകമാണ്
നിങ്ങൾ
ഞാൻ
എന്റെ
ദാസനെ
എന്റെ
ശാഖയെത്തന്നെ
വരുത്തും
9
ഞാൻ
യോശുവയുടെ
മുമ്പിൽവെച്ചിരിക്കുന്ന
കല്ലിനെ
ശ്രദ്ധിക്കുക
ആ
കല്ലിൽ
ഏഴു
കണ്ണുകളുണ്ട്
ഞാൻ
അതിൽ
കൊത്തുപണിയായി
ഒരു
മേലെഴുത്ത്
എഴുതും
എന്നു
സൈന്യങ്ങളുടെ
യഹോവ
അരുളിച്ചെയ്യുന്നു
ഞാൻ
ഈ
ദേശത്തിന്റെ
പാപത്തെ
ഒറ്റദിവസംകൊണ്ട്
നീക്കിക്കളയും
10
ആ
ദിവസത്തിൽ
നിങ്ങൾ
ഓരോരുത്തരും
തന്റെ
മുന്തിരിവള്ളിയുടെയും
അത്തിവൃക്ഷത്തിന്റെയും
കീഴിൽ
ഇരിക്കാൻ
തങ്ങളുടെ
അയൽവാസിയെ
ക്ഷണിക്കും
എന്നു
സൈന്യങ്ങളുടെ
യഹോവ
അരുളിച്ചെയ്യുന്നു