ഉൽപ്പത്തി
OMCV Malayalam Contemporary Version
1
ഇങ്ങനെ
ആകാശവും
ഭൂമിയും
അവയിലുള്ള
സകലത്തിന്റെയും
സൃഷ്ടി
പൂർത്തിയായി
2
ദൈവം
ചെയ്തുകൊണ്ടിരുന്ന
സകലപ്രവൃത്തിയും
ഏഴാംദിവസമായപ്പോഴേക്കും
പൂർത്തീകരിച്ചു
അതിനുശേഷം
തന്റെ
സകലപ്രവൃത്തിയിൽനിന്നും
ഏഴാംദിവസം
ദൈവം
വിശ്രമിച്ചു
3
സൃഷ്ടിസംബന്ധമായി
അവിടന്നു
ചെയ്ത
സകലപ്രവൃത്തികളിൽനിന്നും
സ്വസ്ഥനായതിനാൽ
ഏഴാംദിവസത്തെ
ദൈവം
അനുഗ്രഹിച്ചു
വിശുദ്ധീകരിച്ചു
4
ആകാശത്തിന്റെയും
ഭൂമിയുടെയും
ഉൽപ്പത്തിവിവരം
ഇപ്രകാരമാണ്
6
ഭൂമിയിൽനിന്ന്
ഉറവ
പൊങ്ങിയായിരുന്നു
ഭൂതലം
മുഴുവൻ
നനഞ്ഞിരുന്നത്
7
യഹോവയായ
ദൈവം
നിലത്തെ
പൊടികൊണ്ടു
മനുഷ്യനെ
മെനഞ്ഞു
അവന്റെ
മൂക്കിൽ
ജീവശ്വാസം
ഊതി
അങ്ങനെ
മനുഷ്യൻ
ജീവനുള്ളവനായിത്തീർന്നു
8
യഹോവയായ
ദൈവം
കിഴക്ക്
ഏദെനിൽ
ഒരു
തോട്ടം
നട്ടുണ്ടാക്കി
അവിടന്ന്
മെനഞ്ഞെടുത്ത
മനുഷ്യനെ
അതിൽ
ആക്കി
9
മനോഹരവും
ഭക്ഷ്യയോഗ്യവുമായ
എല്ലാത്തരം
വൃക്ഷങ്ങളും
യഹോവയായ
ദൈവം
നിലത്തുനിന്നു
മുളപ്പിച്ചു
തോട്ടത്തിന്റെ
നടുവിൽ
ജീവവൃക്ഷവും
നന്മതിന്മകളെക്കുറിച്ചുള്ള
അറിവിന്റെ
വൃക്ഷവും
ഉണ്ടായിരുന്നു
10
ഏദെനിൽനിന്ന്
ഒഴുകിയ
ഒരു
നദി
തോട്ടം
നനച്ചു
ആ
നദി
അവിടെനിന്ന്
നാലു
ശാഖയായി
പിരിഞ്ഞൊഴുകി
11
ഒന്നാമത്തേതിനു
പീശോൻ
എന്നു
പേര്
അതു
ഹവീലാദേശം
മുഴുവൻ
ചുറ്റുന്നു
അവിടെ
തങ്കം
ഉണ്ട്
12
ആ
ദേശത്തെ
തങ്കം
അതിവിശിഷ്ടമാണ്
ഗുല്ഗുലുവും
ഗോമേദകരത്നവും
അവിടെയുണ്ട്
13
രണ്ടാമത്തെ
നദിയുടെ
പേര്
ഗീഹോൻ
അതു
കൂശ്
ദേശംമുഴുവനും
ചുറ്റിയൊഴുകുന്നു
14
മൂന്നാമത്തെ
നദിയുടെ
പേര്
ടൈഗ്രീസ്
അത്
അശ്ശൂരിൽനിന്നു
കിഴക്കോട്ട്
ഒഴുകുന്നു
നാലാമത്തെ
നദി
യൂഫ്രട്ടീസ്
15
യഹോവയായ
ദൈവം
ഏദെൻതോട്ടത്തിൽ
അധ്വാനിക്കുന്നതിനും
അതിനെ
സംരക്ഷിക്കുന്നതിനുമായി
മനുഷ്യനെ
അവിടെ
തോട്ടത്തിൽ
ആക്കി
16
യഹോവയായ
ദൈവം
മനുഷ്യനോട്
അരുളിച്ചെയ്തത്
നിനക്കു
തോട്ടത്തിലെ
ഏതു
വൃക്ഷത്തിന്റെയും
ഫലം
ഇഷ്ടംപോലെ
ഭക്ഷിക്കാം
17
എന്നാൽ
നന്മതിന്മകളെക്കുറിച്ചുള്ള
അറിവുനൽകുന്ന
വൃക്ഷത്തിന്റെ
ഫലം
ഭക്ഷിക്കരുത്
ഭക്ഷിക്കുന്ന
നാളിൽ
നീ
മരിക്കും
നിശ്ചയം
18
അതിനുശേഷം
യഹോവയായ
ദൈവം
മനുഷ്യൻ
ഏകനായിരിക്കുന്നതു
നല്ലതല്ല
അവന്
അനുയോജ്യമായ
ഒരു
തുണയെ
ഞാൻ
നിർമിക്കും
എന്ന്
അരുളിച്ചെയ്തു
19
യഹോവയായ
ദൈവം
നിലത്തുനിന്നു
നിർമിച്ച
എല്ലാ
വന്യമൃഗങ്ങളെയും
ആകാശത്തിലെ
സകലപക്ഷികളെയും
മനുഷ്യന്റെ
മുമ്പിൽ
അവൻ
അവയ്ക്ക്
എന്തു
പേരിടുമെന്നു
കാണാൻ
വരുത്തി
ഓരോ
ജീവിയെയും
മനുഷ്യൻ
വിളിച്ചത്
അതിന്
പേരായിത്തീർന്നു
20
അങ്ങനെ
മനുഷ്യൻ
എല്ലാ
കന്നുകാലികൾക്കും
ആകാശത്തിലെ
പക്ഷികൾക്കും
സകലവന്യമൃഗങ്ങൾക്കും
പേരിട്ടു
21
അതുകൊണ്ട്
യഹോവയായ
ദൈവം
മനുഷ്യനെ
ഒരു
ഗാഢനിദ്രയിലാക്കി
അവൻ
ഉറങ്ങിയപ്പോൾ
അവിടന്ന്
അവന്റെ
വാരിയെല്ലുകളിൽ
ഒന്നെടുത്തശേഷം
എടുത്തയിടം
മാംസംകൊണ്ടു
നികത്തി
22
പിന്നെ
യഹോവയായ
ദൈവം
മനുഷ്യനിൽ
നിന്നെടുത്ത
വാരിയെല്ലുകൊണ്ട്
ഒരു
സ്ത്രീയെ
ഉണ്ടാക്കി
അവളെ
മനുഷ്യന്റെ
അടുക്കലേക്ക്
ആനയിച്ചു
23
അപ്പോൾ
മനുഷ്യൻ
ഇപ്രകാരം
പറഞ്ഞു
24
ഈ
കാരണത്താൽ
ഒരു
പുരുഷൻ
തന്റെ
മാതാപിതാക്കളെ
വിട്ടുപിരിഞ്ഞ്
തന്റെ
ഭാര്യയോടു
സംയോജിക്കും
അവർ
ഒരു
ശരീരമായിത്തീരും
25
അവരിരുവരും
ആദാമും
ഭാര്യയും
നഗ്നരായിരുന്നു
എങ്കിലും
അവർക്കു
ലജ്ജ
തോന്നിയില്ല