പുറപ്പാട്
OMCV Malayalam Contemporary Version
1
യഹോവ
മോശയോട്
അരുളിച്ചെയ്തു
ഞാൻ
ഫറവോന്റെയും
ഈജിപ്റ്റിന്റെയുംമേൽ
ഒരു
ബാധകൂടി
വരുത്തും
അതിനുശേഷം
അവൻ
നിങ്ങളെ
ഇവിടെനിന്നു
വിട്ടയയ്ക്കും
വിട്ടയയ്ക്കുമ്പോൾ
നിങ്ങളെ
സകലരെയും
പുറത്താക്കും
2
പുരുഷന്മാരും
സ്ത്രീകളും
ഒരുപോലെ
തങ്ങളുടെ
അയൽക്കാരോടു
വെള്ളിയാഭരണങ്ങളും
സ്വർണാഭരണങ്ങളും
ആവശ്യപ്പെടണമെന്നു
നീ
ജനത്തോടു
പറയണം
3
യഹോവ
ഈജിപ്റ്റുകാർക്ക്
ഇസ്രായേൽജനത്തോടു
കരുണതോന്നിപ്പിച്ചു
മോശ
ഈജിപ്റ്റിൽ
ഫറവോന്റെ
ഉദ്യോഗസ്ഥന്മാർക്കും
ഈജിപ്റ്റിലെ
ജനതയ്ക്കും
സമാരാധ്യനായിരുന്നു
4
മോശ
ഇങ്ങനെ
പ്രസ്താവിച്ചു
യഹോവ
അരുളിച്ചെയ്യുന്നതെന്തെന്നാൽ
അർധരാത്രിയോടടുത്ത്
ഞാൻ
ഈജിപ്റ്റിന്റെ
മധ്യേ
സഞ്ചരിക്കും
5
സിംഹാസനത്തിൽ
ഇരിക്കുന്ന
ഫറവോന്റെ
ആദ്യജാതൻമുതൽ
തിരികല്ലിനരികെ
ഇരിക്കുന്ന
ദാസിയുടെ
ആദ്യജാതൻവരെ
ഈജിപ്റ്റിലുള്ള
സകല
ആദ്യജാതന്മാരും
മൃഗങ്ങളുടെ
സകലകടിഞ്ഞൂലുകളും
ചത്തുപോകും
6
മുമ്പൊരിക്കലും
ഉണ്ടായിട്ടില്ലാത്തതും
ഇനിയൊരിക്കലും
ഉണ്ടാകാത്തതുമായ
വലിയ
വിലാപം
ഈജിപ്റ്റിൽ
എല്ലായിടത്തും
ഉണ്ടാകും
7
എന്നാൽ
ഇസ്രായേല്യരുടെ
ഏതെങ്കിലും
മനുഷ്യന്റെയോ
മൃഗത്തിന്റെയോ
നേർക്ക്
ഒരു
നായ്
പോലും
കുരയ്ക്കുകയില്ല
യഹോവ
ഈജിപ്റ്റിനും
ഇസ്രായേലിനും
മധ്യേ
ഒരു
വ്യത്യാസം
വെച്ചിരിക്കുന്നെന്ന്
അപ്പോൾ
നിങ്ങൾ
മനസ്സിലാക്കും
8
താങ്കളുടെ
ഉദ്യോഗസ്ഥന്മാരായ
ഇവർ
എല്ലാവരും
എന്റെ
അടുക്കൽവന്ന്
എന്റെമുമ്പാകെ
വണങ്ങിക്കൊണ്ട്
എന്നോട്
താങ്കളും
താങ്കളെ
അനുഗമിക്കുന്ന
സകലരുംകൂടി
പോകുക
എന്നു
പറയും
അപ്പോൾ
ഞാൻ
വിട്ടുപോകും
ഇതിനുശേഷം
മോശ
കോപംകൊണ്ടു
ജ്വലിച്ച്
ഫറവോന്റെ
അടുക്കൽനിന്ന്
പുറപ്പെട്ടു
9
യഹോവ
മോശയോട്
ഫറവോൻ
നിന്റെ
വാക്കു
നിരസിച്ചുകളയും
അങ്ങനെ
ഈജിപ്റ്റിൽ
എന്റെ
അത്ഭുതങ്ങൾ
വർധിക്കാൻ
ഇടയാകുകയും
ചെയ്യും
എന്ന്
അരുളിച്ചെയ്തു
10
മോശയും
അഹരോനും
ഫറവോന്റെ
മുമ്പാകെ
ഈ
അത്ഭുതങ്ങളെല്ലാം
ചെയ്തെങ്കിലും
യഹോവ
ഫറവോന്റെ
ഹൃദയത്തെ
കഠിനമാക്കി
അയാൾ
തന്റെ
നാട്ടിൽനിന്ന്
ഇസ്രായേൽജനതയെ
വിട്ടയച്ചതുമില്ല