എബ്രായർ
OMCV Malayalam Contemporary Version
1
നമ്മുടെ
ചർച്ചയുടെ
സാരം
ഇതാണ്
പരമോന്നതങ്ങളിൽ
മഹത്ത്വമേറിയ
സിംഹാസനത്തിന്റെ
വലതുഭാഗത്ത്
ഉപവിഷ്ടനായ
ഒരു
മഹാപുരോഹിതൻ
നമുക്കുണ്ട്
2
ആ
മഹാപുരോഹിതൻ
വിശുദ്ധസ്ഥലത്ത്
മനുഷ്യനല്ല
കർത്താവുതന്നെ
സ്ഥാപിച്ച
യഥാർഥമായ
കൂടാരത്തിൽ
ശുശ്രൂഷചെയ്യുന്ന
ആളാണ്
3
വഴിപാടുകളും
യാഗങ്ങളും
അർപ്പിക്കാനാണ്
ഓരോ
മഹാപുരോഹിതനും
നിയമിക്കപ്പെടുന്നത്
ഈ
മഹാപുരോഹിതനും
യാഗാർപ്പണം
നടത്തേണ്ട
ആളാണ്
4
ഭൂമിയിലായിരുന്നെങ്കിൽ
അദ്ദേഹം
പുരോഹിതനാകുമായിരുന്നില്ല
കാരണം
ന്യായപ്രമാണപ്രകാരമുള്ള
വഴിപാടുകൾ
അർപ്പിക്കുന്ന
പുരോഹിതന്മാർ
അവിടെ
ഉണ്ടല്ലോ
5
അവർ
സ്വർഗത്തിലുള്ളതിന്റെ
നിഴലും
സാദൃശ്യവുമായതിൽ
ശുശ്രൂഷ
ചെയ്യുന്നു
മോശ
സമാഗമകൂടാരം
പണിയാനാരംഭിച്ചപ്പോൾ
ദൈവത്തിൽനിന്ന്
തനിക്കു
ലഭിച്ച
നിർദേശം
പർവതത്തിൽവെച്ച്
ഞാൻ
നിനക്കു
കാണിച്ചുതന്ന
അതേ
മാതൃകപ്രകാരം
സകലതും
കൃത്യമായി
നിർമിക്കുക
എന്നാണ്
6
പഴയതിലും
മാഹാത്മ്യമേറിയതാണ്
യേശുവിന്
ഇപ്പോൾ
ലഭിച്ച
ശുശ്രൂഷ
പുതിയ
ഉടമ്പടി
അധിഷ്ഠിതമായിരിക്കുന്നത്
ശ്രേഷ്ഠതരങ്ങളായ
വാഗ്ദാനങ്ങളിന്മേൽ
ആകയാൽ
പഴയതിലും
മാഹാത്മ്യമേറിയ
ഒരു
ഉടമ്പടിയുടെ
മധ്യസ്ഥനാണ്
അദ്ദേഹം
7
എന്നാൽ
ഒന്നാംഉടമ്പടി
കുറ്റമറ്റതായിരുന്നെങ്കിൽ
രണ്ടാമത്തെ
ഉടമ്പടിക്ക്
സാംഗത്യം
ഉണ്ടാകുമായിരുന്നില്ലല്ലോ
8
അവരിൽ
കുറ്റം
ആരോപിച്ചുകൊണ്ടു
കർത്താവ്
ഇപ്രകാരം
അരുളിച്ചെയ്യുന്നു
9
ഞാൻ
അവരുടെ
പൂർവികരെ
10
ഇതാകുന്നു
ആ
കാലത്തിനുശേഷം
ഞാൻ
ഇസ്രായേൽഗൃഹത്തോടു
ചെയ്യാനിരിക്കുന്ന
11
ഇനിയൊരിക്കലും
അവർ
അവരവരുടെ
അയൽക്കാരോടോ
12
ഞാൻ
അവരുടെ
ദുഷ്ടത
ക്ഷമിക്കും
13
അവിടന്ന്
ഈ
ഉടമ്പടിയെ
പുതിയത്
എന്നു
വിളിക്കുന്നതിലൂടെ
ആദ്യത്തേതിനു
സാംഗത്യമില്ലാത്തതായിത്തീർന്നു
എന്നു
പ്രഖ്യാപിക്കുകയാണ്
കാലഹരണപ്പെട്ടതും
പഴഞ്ചനും
ആയതൊക്കെ
അതിവേഗം
അപ്രത്യക്ഷമാകും