യിരെമ്യാവ്
OMCV Malayalam Contemporary Version
1
സിദെക്കീയാരാജാവ്
മൽക്കീയാവിന്റെ
മകനായ
പശ്ഹൂരിനെയും
മയസേയാവിന്റെ
മകനായ
സെഫന്യാപുരോഹിതനെയും
യിരെമ്യാവിന്റെ
അടുക്കൽ
അയച്ചപ്പോൾ
യഹോവയിൽനിന്നു
യിരെമ്യാവിന്
അരുളപ്പാടുണ്ടായി
അവർ
പറഞ്ഞത്
2
ബാബേൽരാജാവായ
നെബൂഖദ്നേസർ
നമുക്കെതിരേ
യുദ്ധംചെയ്യുന്നതുകൊണ്ടു
താങ്കൾ
ഞങ്ങൾക്കുവേണ്ടി
യഹോവയോട്
അപേക്ഷിക്കുക
അയാൾ
ഞങ്ങളെ
വിട്ടുപോകേണ്ടതിന്
ഒരുപക്ഷേ
യഹോവ
നമുക്കുവേണ്ടി
പണ്ടത്തെപ്പോലെ
അത്ഭുതങ്ങൾ
പ്രവർത്തിക്കും
3
എന്നാൽ
യിരെമ്യാവ്
അവരോടു
പറഞ്ഞത്
നിങ്ങൾ
സിദെക്കീയാവിനോട്
ഇപ്രകാരം
പറയുക
4
ഇസ്രായേലിന്റെ
ദൈവമായ
യഹോവ
ഇപ്രകാരം
അരുളിച്ചെയ്യുന്നു
കോട്ടയ്ക്കു
പുറമേനിന്നു
നിങ്ങളെ
ഉപരോധിക്കുന്ന
ബാബേൽരാജാവിനും
ബാബേല്യർക്കും
എതിരേ
നിങ്ങൾ
പ്രയോഗിക്കുന്ന
ആയുധങ്ങൾ
ഞാൻ
നിങ്ങൾക്കെതിരേ
തിരിക്കാൻ
പോകുകയാണ്
അങ്ങനെ
അവയെല്ലാം
ഞാൻ
ഈ
നഗരത്തിന്റെ
മധ്യത്തിൽ
കൂട്ടും
5
ഞാൻതന്നെയും
നീട്ടിയ
ഭുജംകൊണ്ടും
ബലവത്തായ
കരംകൊണ്ടും
ഉഗ്രകോപത്തോടും
മഹാക്രോധത്തോടുംകൂടി
നിങ്ങൾക്കെതിരേ
യുദ്ധംചെയ്യും
6
ഈ
നഗരത്തിലെ
നിവാസികളെ
മനുഷ്യരെയും
മൃഗങ്ങളെയും
ഞാൻ
സംഹരിക്കും
അവർ
ഒരു
മഹാമാരിയാൽ
മരിക്കും
7
അതിനുശേഷം
മഹാമാരിയിൽനിന്നും
വാളിൽനിന്നും
ക്ഷാമത്തിൽനിന്നും
രക്ഷപ്പെട്ട്
ഈ
നഗരത്തിൽ
ശേഷിക്കുന്ന
യെഹൂദാരാജാവായ
സിദെക്കീയാവിനെയും
അദ്ദേഹത്തിന്റെ
ഉദ്യോഗസ്ഥന്മാരെയും
ജനങ്ങളെയും
ഞാൻ
ബാബേൽരാജാവായ
നെബൂഖദ്നേസരിന്റെ
കൈയിലും
അവർക്കു
ജീവഹാനി
വരുത്താൻ
ആഗ്രഹിക്കുന്ന
ശത്രുക്കളുടെ
കൈയിലും
ഏൽപ്പിക്കും
അയാൾ
അവരോട്
കരുണയോ
സഹതാപമോ
കാണിക്കാതെ
വാളിന്റെ
വായ്ത്തലയാൽ
അവരെ
സംഹരിക്കും
എന്ന്
യഹോവയുടെ
അരുളപ്പാട്
8
നീ
ഇതുംകൂടി
ഈ
ജനത്തോടു
പറയുക
യഹോവ
ഇപ്രകാരം
അരുളിച്ചെയ്യുന്നു
ഇതാ
ഞാൻ
ജീവന്റെ
വഴിയും
മരണത്തിന്റെ
വഴിയും
നിങ്ങളുടെമുമ്പിൽ
വെക്കുന്നു
9
ഈ
നഗരത്തിൽ
വസിക്കുന്നവൻ
വാൾകൊണ്ടും
ക്ഷാമംകൊണ്ടും
മഹാമാരികൊണ്ടും
മരിക്കും
എന്നാൽ
പുറത്തുപോയി
നിങ്ങളെ
ഉപരോധിക്കുന്ന
ബാബേല്യർക്കു
കീഴ്പ്പെടുന്നവർ
ജീവനോടെ
ശേഷിക്കും
അവരുടെ
ജീവൻ
അവർക്കു
കൊള്ളകിട്ടിയതുപോലെ
ഇരിക്കും
10
ഞാൻ
നന്മയ്ക്കായിട്ടല്ല
ദോഷത്തിനായിത്തന്നെ
എന്റെ
മുഖം
ഈ
നഗരത്തിനെതിരേ
തിരിച്ചിരിക്കുന്നു
എന്ന്
യഹോവ
അരുളിച്ചെയ്യുന്നു
അതു
ബാബേൽരാജാവിന്റെ
കൈയിൽ
ഏൽപ്പിക്കപ്പെടും
അദ്ദേഹം
അതിനെ
തീവെച്ചു
ചുട്ടുകളയും
11
അതിനുശേഷം
നീ
യെഹൂദയിലെ
രാജകുടുംബത്തോട്
ഇപ്രകാരം
പറയുക
യഹോവയുടെ
വചനം
കേൾക്കുക
12
ദാവീദ്
ഗൃഹമേ
യഹോവ
ഇപ്രകാരം
അരുളിച്ചെയ്യുന്നു
13
ഈ
താഴ്വരയ്ക്കുമീതേ
14
നിങ്ങളുടെ
പ്രവൃത്തികൾക്ക്
അനുസൃതമായി
ഞാൻ
നിങ്ങളെ
ശിക്ഷിക്കും