എഫേസ്യർ

OMCV Malayalam Contemporary Version
4
1 κυρίῳ കർത്താവ് ἐν നിമിത്തം ὁ δέσμιος കാരാഗൃഹത്തിൽ കഴിയുന്ന ἐγὼ ഞാൻ ὑμας നിങ്ങൾക്കു παρακαλῶ നൽകുന്ന οὖν പ്രചോദനം നിങ്ങളെ ἧς ἐκλήθητε വിളിച്ചിരിക്കുന്ന τῆς κλήσεως വിളിക്കു ἀξίως യോഗ്യമായി περιπατῆσαι ജീവിക്കുക എന്നതാണ്
2 μετὰ πάσης ταπεινοφροσύνης സമ്പൂർണവിനയവും καὶ πρᾳότητος സൗമ്യതയും μετὰ μακροθυμίας ക്ഷമാശീലവും ഉള്ളവരായി ἐν ἀγάπῃ സ്നേഹത്തിൽ ἀλλήλων പരസ്പരം സഹിഷ്ണുത ἀνεχόμενοι കാട്ടുക
3 ἐν τῷ συνδέσμῳ τῆς εἰρήνης സമാധാനത്താൽ ബന്ധിക്കപ്പെട്ടവരായി τοῦ πνεύματος ആത്മാവിലുള്ള τὴν ἑνότητα ഐക്യം τηρεῖν നിലനിർത്താൻ σπουδάζοντες ഉത്സുകരാകുക
4 ἓν σῶμα ഏകശരീരമേയുള്ളു ഒരേ καὶ ἓν πνεῦμα ആത്മാവും നിങ്ങൾ καθὼς καὶ ἐκλήθητε വിളിക്കപ്പെട്ടതും ഒരേയൊരു ἐν μιᾷ ἐλπίδι τῆς κλήσεως ὑμῶν പ്രത്യാശയ്ക്കായാണ്
5 εἷς κύριος ഒരേകർത്താവും μία πίστις ഒരേവിശ്വാസവും ἓν βάπτισμα ഒരേസ്നാനവും
6 πάντων എല്ലാവർക്കും ὁ ἐπὶ πάντων മീതേയും καὶ διὰ πάντων എല്ലാവരിലൂടെയും καὶ ἐν πᾶσιν ὑμῖν എല്ലാവരുടെയുള്ളിലും വസിക്കുന്ന θεὸς ദൈവവും καὶ πατὴρ പിതാവും εἷς ഏകൻതന്നെ
7 എന്നാൽ നമ്മിൽ ἑνὶ δὲ ἑκάστῳ ἡμῶν ഓരോരുത്തർക്കും τοῦ χριστοῦ ക്രിസ്തു ἡ χάρις കൃപ ദാനമായി κατὰ τὸ μέτρον τῆς δωρεᾶς അളന്നുനൽകിയതനുസരിച്ചു ἐδόθη ലഭിച്ചിരിക്കുന്നു
8 διὸ λέγει അവിടന്ന് ἀναβὰς ആരോഹണംചെയ്തപ്പോൾ
9 അവിടന്ന് ഉയരത്തിൽ കയറി എന്നതുകൊണ്ട് മുമ്പേ ഭൂമിയുടെ അധോഭാഗങ്ങളിലേക്കിറങ്ങി എന്ന് അർഥമാകുന്നില്ലേ
10 ഇറങ്ങിയ ആൾ സർവപ്രപഞ്ചത്തെയും നിറയ്ക്കേണ്ടതിന് സ്വർഗാധിസ്വർഗങ്ങൾക്കും മീതേ കയറിയ വ്യക്തിയാണ്
11 τοῦ χριστοῦ ക്രിസ്തുവിന്റെ τοῦ σώματος ശരീരത്തെ εἰς οἰκοδομὴν പണിതുയർത്തുന്ന εἰς ἔργον διακονίας ശുശ്രൂഷയ്ക്കായി τῶν ἁγίων വിശുദ്ധരെ πρὸς τὸν καταρτισμὸν സജ്ജരാക്കുന്നതിനുവേണ്ടി καὶ αὐτὸς ἔδωκεν അവിടന്നുതന്നെ ചിലരെ τοὺς μὲν ἀποστόλους അപ്പൊസ്തലന്മാരായും ചിലരെ τοὺς δὲ προφήτας പ്രവാചകന്മാരായും ചിലരെ τοὺς δὲ εὐαγγελιστάς സുവിശേഷകന്മാരായും ചിലരെ τοὺς δὲ ποιμένας ഇടയന്മാരായും καὶ διδασκάλους ഉപദേഷ്ടാക്കന്മാരായും നിയോഗിച്ചിരിക്കുന്നു
13 ഇങ്ങനെ നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലും പക്വതയുള്ളവരായി ഐക്യത്തിലെത്തിച്ചേർന്ന് χριστὸς ക്രിസ്തുവിന്റെ പരിപൂർണതയുടെ സമ്പൂർണ അളവ് സാക്ഷാത്കരിക്കുന്നതുവരെ വളരുകതന്നെ ചെയ്യും
14 തൽഫലമായി നാം ഇനിമേൽ മനുഷ്യരുടെ വഞ്ചനാത്മകമായ ഗൂഢാലോചനകളുടെ കൗശലങ്ങളിലും തന്ത്രങ്ങളിലും കുടുങ്ങി അവരുടെ ദുരുപദേശങ്ങളുടെ കാറ്റിൽ ആടിയുലയുകയും ഓളങ്ങളിൽ ചാഞ്ചാടുകയുംചെയ്യുന്ന ശിശുക്കളല്ല
15 മറിച്ച് ἀγάπη സ്നേഹത്തിൽ സത്യം സംസാരിച്ചുകൊണ്ട് എല്ലാക്കാര്യങ്ങളിലും χριστὸς ക്രിസ്തു എന്ന ശിരസ്സുവരെ വളരുന്നവരാകും
16 അങ്ങനെ ഓരോ അവയവവും അതതിന്റെ ധർമം നിർവഹിച്ചുകൊണ്ട് സകലസന്ധിബന്ധങ്ങളും സംയോജിതമായി ἀγάπη സ്നേഹത്തിൽ മുഴുവൻ ശരീരവും സ്വയം പടുത്തുയർത്തപ്പെട്ട് ക്രിസ്തുവിനാൽ വളർച്ച പ്രാപിക്കുന്നു
17 ആകയാൽ തങ്ങളുടെ നിരർഥകബുദ്ധിക്ക് അനുസൃതമായി ജീവിക്കുന്ന യെഹൂദേതരരെപ്പോലെ ഇനിമേലാൽ ജീവിക്കരുതെന്ന് ഞാൻ നിങ്ങളോടു കർത്താവിന്റെ നാമത്തിൽ നിർബന്ധിക്കുകയാണ്
18 അവരുടെ ഹൃദയം കഠിനമായിത്തീർന്നതിനാൽ സംജാതമായ അജ്ഞത അവരുടെ ഗ്രഹണശക്തി ഇരുളടഞ്ഞതാക്കി അവരെ ദൈവികജീവനിൽനിന്ന് അകറ്റിയിരിക്കുന്നു
19 അവർ എല്ലാ സംവേദനക്ഷമതയും നഷ്ടപ്പെട്ട് വിഷയാസക്തിക്ക് തങ്ങളെത്തന്നെ ഏൽപ്പിച്ച് എല്ലാത്തരം അശുദ്ധിയിലും അഭിരമിച്ച് അത്യാർത്തി പൂണ്ടവരായിരിക്കുന്നു
20 യേശുവിലുള്ള സത്യമനുസരിച്ചു നിങ്ങൾക്ക് ഉപദേശം ലഭിക്കുകയും ക്രിസ്തുവിനെക്കുറിച്ച് നിങ്ങൾ കേൾക്കുകയും ചെയ്തതിനെത്തുടർന്ന് നിങ്ങൾ പരിശീലിച്ച ജീവിതശൈലി ഇങ്ങനെയുള്ളതല്ലല്ലോ
22 നിങ്ങളുടെ മുൻകാല ജീവിതരീതി വഞ്ചനാപരമായ ആഗ്രഹങ്ങളാൽ മലിനനായിത്തീർന്ന പഴയ മനുഷ്യനെപ്പോലെ ആയിരുന്നു അത് ഉരിഞ്ഞുകളഞ്ഞിട്ട്
23 നിങ്ങളുടെ ഉള്ളിൽ വസിക്കുന്ന πνεῦμα ആത്മാവിനാൽ മനോഭാവങ്ങൾ നവീകരിക്കപ്പെട്ട്
24 യഥാർഥ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതിയമനുഷ്യനെ ധരിക്കുക
25 അതിനാൽ വ്യാജം ഉപേക്ഷിച്ച് ഓരോരുത്തനും അവരവരുടെ അയൽക്കാരോട് സത്യം സംസാരിക്കണം നാം ഒരേ ശരീരത്തിന്റെ അവയവങ്ങളാണല്ലോ
26 കോപിച്ചു എന്നാലും പാപംചെയ്യരുത് നിങ്ങൾ കോപിച്ചിരിക്കെത്തന്നെ സൂര്യൻ അസ്തമിക്കാൻ ഇടനൽകരുത്
27 പിശാചിന് അവസരം കൊടുക്കരുത്
28 മോഷ്ടിക്കുന്നവൻ ഇനിമേൽ മോഷ്ടിക്കരുത് ബുദ്ധിമുട്ടിലായിരിക്കുന്നവർക്കുകൂടെ പങ്കുവെക്കാൻ അവസരം ലഭിക്കേണ്ടതിന് സ്വന്തം കൈകൾകൊണ്ട് പ്രയോജനപ്രദമായി അധ്വാനിക്കുകയാണു വേണ്ടത്
29 കേൾക്കുന്നവർക്കു പ്രയോജനം ലഭിക്കുന്ന ആത്മികവർധനയ്ക്കു സഹായകമാകുന്ന നല്ല വാക്കുകളല്ലാതെ സഭ്യമല്ലാത്തതൊന്നും നിങ്ങളുടെ അധരങ്ങളിൽനിന്നു വരരുത്
30 നിങ്ങൾക്കു ലഭിച്ച രക്ഷ വീണ്ടെടുപ്പുനാളിൽ പൂർത്തീകരിക്കപ്പെടും എന്നതിന്റെ ഉറപ്പായി നിങ്ങളിൽ ഇട്ടിരിക്കുന്ന മുദ്ര θεὸς ദൈവത്തിന്റെ പരിശുദ്ധാത്മാവാണല്ലോ ആത്മാവിനെ നിങ്ങൾ ദുഃഖിപ്പിക്കരുത്
31 എല്ലാ വിദ്വേഷം കോപം ക്രോധം കലഹം പരദൂഷണം ഇങ്ങനെയുള്ള എല്ലാ ദുർഗുണങ്ങളും നിങ്ങൾ ഉപേക്ഷിക്കുക
32 പരസ്പരം ദയയും കരുണയും ഉള്ളവരായി θεὸς ദൈവം χριστὸς ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിക്കുക

Add Note