ന്യായാധിപന്മാർ
OMCV Malayalam Contemporary Version
1
എഫ്രയീം
മലനാട്ടിൽ
മീഖായാവ്
എന്നു
പേരുള്ള
ഒരാൾ
2
തന്റെ
അമ്മയോടു
പറഞ്ഞു
ആയിരത്തി
ഒരുനൂറു
ശേക്കേൽ
വെള്ളി
നഷ്ടപ്പെട്ടതിനെപ്പറ്റി
അമ്മ
പറയുകയും
ശപിക്കുകയും
ചെയ്യുന്നത്
ഞാൻ
കേട്ടിരുന്നു
ഇതാ
ആ
വെള്ളിനാണയങ്ങൾ
ഞാനാണ്
അതെടുത്തത്
3
അദ്ദേഹം
ആ
ആയിരത്തി
ഒരുനൂറു
ശേക്കേൽ
വെള്ളി
തിരികെ
കൊടുത്തപ്പോൾ
അദ്ദേഹത്തിന്റെ
അമ്മ
കൊത്തുപണിയായ
ഒരു
രൂപവും
വാർപ്പുപണിയായ
ഒരു
വിഗ്രഹവും
ഉണ്ടാക്കാൻ
ഞാൻ
ഈ
വെള്ളി
എന്റെ
മകനുവേണ്ടി
യഹോവയ്ക്കു
നേർന്നിരിക്കുന്നു
ഞാൻ
ഇതു
നിനക്കു
തിരികെത്തരാം
എന്നു
പറഞ്ഞു
4
അങ്ങനെ
അദ്ദേഹം
ആ
വെള്ളി
തന്റെ
അമ്മയ്ക്കു
മടക്കിക്കൊടുത്തപ്പോൾ
അവൾ
ഇരുനൂറു
ശേക്കേൽ
വെള്ളി
എടുത്ത്
ആഭരണപ്പണിക്കാരനെ
ഏൽപ്പിച്ചു
അയാൾ
അതുകൊണ്ട്
രൂപവും
വിഗ്രഹവും
ഉണ്ടാക്കി
അവ
മീഖായാവിന്റെ
വീട്ടിൽവെച്ചു
5
മീഖായാവിന്
ഒരു
പൂജാഗൃഹം
ഉണ്ടായിരുന്നു
അദ്ദേഹം
ഒരു
ഏഫോദും
ഗൃഹബിംബങ്ങളും
ഉണ്ടാക്കി
തന്റെ
ഒരു
പുത്രനെ
പുരോഹിതനുമാക്കി
6
ആ
കാലത്ത്
ഇസ്രായേലിൽ
രാജാവില്ലായിരുന്നു
ഓരോരുത്തരും
തങ്ങൾക്കു
യുക്തമെന്നു
തോന്നിയതുപോലെ
പ്രവർത്തിച്ചു
7
യെഹൂദയിലെ
ബേത്ലഹേമിൽ
വന്നുപാർത്തിരുന്ന
ഒരു
യുവ
ലേവ്യൻ
8
ആ
പട്ടണംവിട്ട്
നിവാസയോഗ്യമായ
മറ്റൊരിടം
തേടി
പുറപ്പെട്ടു
അങ്ങനെ
അദ്ദേഹം
എഫ്രയീം
മലനാട്ടിൽ
മീഖായാവിന്റെ
വീട്ടിലെത്തിച്ചേർന്നു
9
മീഖാവ്
ചോദിച്ചു
നീ
എവിടെനിന്നു
വരുന്നു
10
മീഖാവ്
അദ്ദേഹത്തോടു
പറഞ്ഞു
എന്നോടുകൂടെ
താമസിക്കുക
താങ്കൾ
എനിക്കു
പിതാവും
പുരോഹിതനും
ആയിരിക്കുക
ഞാൻ
താങ്കൾക്ക്
ഒരുവർഷം
പത്തുശേക്കേൽ
വെള്ളിയും
വസ്ത്രവും
ഭക്ഷണവും
തരാം
11
അങ്ങനെ
ലേവ്യൻ
അദ്ദേഹത്തോടുകൂടെ
പാർക്കാൻ
സമ്മതിച്ചു
ആ
യുവാവ്
അദ്ദേഹത്തിനു
സ്വന്തം
പുത്രന്മാരിൽ
ഒരുവനെപ്പോലെ
ആയിത്തീർന്നു
12
മീഖാവ്
ലേവ്യനെ
പുരോഹിതനാക്കി
ആ
യുവാവ്
അദ്ദേഹത്തിന്റെ
പുരോഹിതനായി
ആ
വീട്ടിൽ
താമസിച്ചു
13
ഒരു
ലേവ്യൻ
എന്റെ
പുരോഹിതനായിരിക്കുകയാൽ
ഇപ്പോൾ
യഹോവ
എനിക്കു
നന്മചെയ്യുമെന്നു
ഞാൻ
അറിയുന്നു
എന്നു
മീഖാവു
പറഞ്ഞു